കോട്ടയം: അറിവിന്‍റെയും അക്ഷരങ്ങളുടെയും മുദ്രകള്‍ ഒരുക്കിയിരിക്കുന്ന കോട്ടയത്തെ അക്ഷരം മ്യൂസിയം യാത്രകളും ഒരുക്കുന്നു. ഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവര്‍ക്കും യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമായി അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്‍റെ നേതൃത്വത്തിലാണ് ടൂര്‍ പാക്കേജുകള്‍. കേരകം, ലെറ്റര്‍ ടൂറിസം എന്നീ രണ്ട് ട്രാവല്‍ പാക്കേജുകളാണു മ്യൂസിയം ഒരുക്കുന്നത്.

അക്ഷരം, സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തില്‍ പാക്കേജുകള്‍ക്ക് തുടക്കമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കോട്ടയത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ലെറ്റര്‍ ടൂറിസം യാത്ര. ഇതിലൂടെ അക്ഷരം മ്യൂസിയം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക മന്ദിരം, താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയില്‍ ക്ഷേത്രം, വലിയപള്ളി, ചെറിയപള്ളി, സിഎംഎസ് പ്രസ്, പഴയ സെമിനാരി, മാന്നാനം സെന്‍റ് ജോസഫ് പ്രസ്, കുമാരനല്ലൂര്‍ ക്ഷേത്രം, സിഎംഎസ് കോളജ്, പനച്ചിക്കാട് ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാം. ഉച്ചഭക്ഷണവും ലഘുഭക്ഷണവും പാക്കേജിന്‍റെ ഭാഗമാണ്.

കേരകം സാംസ്‌കാരിക ഏകദിന ടൂറിസം പാക്കേജില്‍ അക്ഷരം മ്യൂസിയത്തിനു പുറമേ, മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജ്, പല്ലന, കുമാരകോടി, കൃഷ്ണപുരം കൊട്ടാരം, ആര്‍ട്ട് ഗാലറി, അഴീക്കല്‍ ബീച്ച്, ലൈറ്റ് ഹൗസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഴീക്കലില്‍ സാംസ്‌കാരിക പരിപാടിയുമുണ്ടാകും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അത്താഴം എന്നിവ ഈ പാക്കേജില്‍ ലഭ്യമാക്കും. എസി ബസിലാണ് യാത്ര. ഒപ്പം ടൂര്‍ ഗൈഡുമുണ്ടാകും.

നിരക്ക് അടക്കമുള്ളവ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. എസ്പിസിഎസിന്‍റെ ഉടമസ്ഥതയില്‍ നാട്ടകത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഭാഷാ മ്യൂസിയമായ അക്ഷരം മാത്രമായും സന്ദര്‍ശിക്കാന്‍ സൗകര്യമുണ്ട്. അക്ഷരങ്ങളുടെ ഉല്‍പത്തി മുതല്‍ വര്‍ത്തമാനകാല രൂപംവരെ എങ്ങനെ മാറിയെന്നു കണ്ടറിയാവുന്ന മ്യൂസിയത്തില്‍ ആറായിരം ഭാഷകളുടെ ഡിജിറ്റല്‍ ശേഖരമുണ്ട്.

ദിവസവും രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ പൊതുജനങ്ങള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാം. തിങ്കളാഴ്ച അവധിയായിരിക്കും. പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ്. 20ല്‍ കൂടുതലുള്ള സ്‌കൂള്‍, കോളജ് സംഘങ്ങള്‍ക്ക് 20 ശതമാനം ഇളവുമുണ്ട്. ഫോണ്‍: 9567829587.