വാകത്താനം: വൻ ചീട്ടുകളിസംഘത്തെ പിടികൂടി പോലീസ്. ഉണ്ണാമറ്റം കാലായിൽ ബിജോയി എന്ന വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പണംവച്ച് ചീട്ടുകളി നടന്നിരുന്നത്. 5,60,450 രൂപ സ്ഥലത്തുനിന്നു പോലീസ് പിടിച്ചെടുത്തു.

സംഭവത്തിൽ കെട്ടിട ഉടമസ്ഥനെയും ജില്ലയിലും പുറത്തുമായി കൊലപാതകശ്രമം, ലഹരിവ്യാപാരം ഉൾപ്പടെ 12 ലധികം കേസുകളിൽ പ്രതിയായ മിഥുൻ തോമസിനെ‍യും ചീട്ടു കളിക്കാനെത്തിയ 12 പേരെയും വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.