കടുത്തുരുത്തി: മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന്‍റെ ചുറ്റമ്പലത്തിനു മുകളില്‍ വച്ചിരുന്ന താഴികക്കുടത്തിന്‍റെ ബോളുപോലുള്ള ഒരുഭാഗവും ഓട്ടുരുളിയുമാണ് മോഷണംപോയത്.

ചുറ്റുവിളക്കിന്‍റെ വിളക്കുമാടത്തില്‍ ചവിട്ടിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.

പിറ്റേദിവസം രാവിലെ ക്ഷേത്ര ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ദേവസ്വം മാനേജര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമീപകാലത്ത് കുന്നയ്ക്കല്‍ ഹരികുമാറിന്‍റ് വീട്ടിലെ ചെന്പു പാത്രവും മോഷണം പോയിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ലഹരി മാഫിയയുടെയും ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.