വാകത്താനം: വൻ ചീട്ടുകളി സംഘത്തെ പിടികൂടി പോലീസ്. ഉണ്ണാമറ്റം കാലായിൽ ബിജോയി എന്ന വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പണംവച്ച് ചീട്ടുകളി നടന്നത്. 5,60,450 രൂപ സ്ഥലത്തുനിന്നു പോലീസ് പിടിച്ചെടുത്തു.

സംഭവത്തിൽ കെട്ടിട ഉടമസ്ഥനെയും ജില്ലയിലും പുറത്തുമായി കൊലപാതകശ്രമം, ലഹരി വ്യാപാരം ഉൾപ്പെടെ പന്ത്രണ്ടി ലധികം കേസുകളിൽ പ്രതിയായ മിഥുൻ തോമസിനെ‍യും ചീട്ടുകളിക്കാനെത്തിയ 12 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.