ഏറ്റുമാനൂർ: വനിതാ ഡോക്ടറുടെ വീടിനു നേർക്ക് അപരിചിതന്‍റെ ആക്രമണം. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനു സമീപം എംസി റോഡരികിലുള്ള വീട്ടിലാണ് ആക്രമണമുണ്ടായത്.

വീടിന്‍റെ മുറ്റത്തും സിറ്റൗട്ടിലും നിന്ന് ബഹളം വച്ച അപരിചിതൻ കല്ലുകളും ചെടിച്ചട്ടിയും ഉപയോഗിച്ച് ജനലിന്‍റെയും മുറ്റത്തു പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെയും ചില്ല് എറിഞ്ഞു തകർത്തു.

ചെടിച്ചട്ടി ഉപയോഗിച്ച് വാതിൽ തകർക്കാനും ശ്രമമുണ്ടായി. വീട്ടിലുള്ളവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറഞ്ഞു.

ആക്രമണം നടക്കുമ്പോൾ വീടിനുള്ളിൽ ഡോക്ടറും കുടുംബവും സഹോദരന്‍റെ കുടുംബവും കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഇവർ വാതിൽ തുറന്നില്ല. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അക്രമിയെ പിടികൂടി. വയനാട് സ്വദേശിയായ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയുന്നു.

ഡോക്ടർക്കും കുടുംബത്തിനും പരാതിയില്ലെന്നറിയിച്ചതിനാൽ പോലീസ് മേൽനടപടിയെടുത്തില്ല. അക്രമിയുടെ വീട്ടുകാരെത്തി ഡോക്ടറുടെ കുടുംബവുമായി സംസാരിച്ച് ധാരണയിലെത്തി.