കോട്ടയം: വനത്തിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ തഴച്ചുവളരാന്‍ വിത്തുണ്ടകള്‍ റെഡിയാകുന്നു. വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് വിത്തുണ്ടകള്‍ നിര്‍മിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിത്തു വിതറുന്ന പദ്ധതിയാണിത്.

ചക്കക്കുരു, കശുവണ്ടി, മാങ്ങാണ്ടി എന്നിവ ശേഖരിച്ചശേഷം തെള്ളി എടുത്ത രണ്ടു ചട്ടി മണ്ണിന് ഒരു ചട്ടി ചാണകം എന്ന അനുപാതത്തില്‍ കുഴച്ചെടുത്ത് അതിനുള്ളില്‍ വിത്ത് നിക്ഷേപിച്ച് ഉണക്കിയെടുത്തതാണ് വിത്തുണ്ട എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇത്തരത്തില്‍ നിര്‍മിക്കുന്ന വിത്തുണ്ടകള്‍ വനത്തിനുള്ളില്‍ നിക്ഷേപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫലവൃക്ഷങ്ങള്‍ കാടിനുള്ളിലുണ്ടാകുന്നതോടെ തീറ്റ തേടി നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങളുടെ എണ്ണം കുറയുമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രതീക്ഷ.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിത്തുണ്ട നിര്‍മാണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് 10,000 വിത്തുണ്ടകള്‍ നിര്‍മിച്ചു വനംവകുപ്പിനു കൈമാറും. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വിത്തുണ്ട നിര്‍മാണ പദ്ധതി പ്രസിഡന്‍റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. ബിനു, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ കങ്ങഴ എന്നിവര്‍ പരിശീലനം നല്കി. 22നു ലോക ജൈവ വൈവിധ്യ ദിനത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിഷ്‌കരിച്ച ജൈവ വൈവിധ്യ രജിസ്റ്ററിന്‍റെ പ്രകാശനവും വിത്തുണ്ടകളുടെ കൈമാറ്റവും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിക്കും.