എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണം: ജനതാദള്‍-എസ്
Saturday, September 28, 2024 5:40 AM IST
മലപ്പുറം: സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും പി. വി. അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ ഗൗരവമായി കാണണമെന്നും അതിനുള്ള മറുപടി സത്യസന്ധമായി കേരള ജനതയോട് വിശദീകരിക്കാന്‍ എല്‍ഡിഎഫ് തയാറാകണമെന്നും അല്ലെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീര്യം നഷ്ടപ്പെടുവാന്‍ വഴിയൊരുക്കുമെന്നും ജനതാദള്‍-എസ് ജില്ലാ വൈസ് പ്രസിഡന്‍റ് സി. ടി. രാജു ആവശ്യപ്പെട്ടു.

ഘടക കക്ഷികളിലെ ചെറിയപാര്‍ട്ടികള്‍ക്ക് ഭരണകാര്യത്തില്‍ വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ല. ഇതിനൊരു മാറ്റം വരുത്തണം. ഭരണകക്ഷി എംഎല്‍എ അന്‍വറിന്‍റെ ആരോപണങ്ങളില്‍ സത്യാവസ്ഥ ഉണ്ടെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.