14കാരനെതിരേ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്ന് വര്‍ഷം തടവ്
Saturday, September 28, 2024 5:40 AM IST
നിലമ്പൂര്‍: 14 വയസുകാരനു നേരെ ലൈംഗികാക്രമണം നടത്തിയ 67കാരനായ പ്രതിയെ മൂന്ന് വര്‍ഷം തടവിനും 5,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. പൂക്കോട്ടുംപാടം തട്ടിയാക്കല്‍ കരുണിയന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദി(67) നെയാണ് നിലമ്പൂര്‍ അതിവേഗ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷിച്ചത്. 2022 ജനുവരി നാലിന് ഉച്ചയ്ക്കാണ് സംഭവം. പൂക്കോട്ടുംപാടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സുകുമാരനാണ് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം. കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 14 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി.

പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിക്ക് പിന്നീട് ജാമ്യം അനുവദിച്ചു.