പൂരം കലക്കിയതിൽ സിപിഎമ്മിന്‍റെയും ബിജെപിയുടെയും പങ്ക് വ്യക്തം: കെ. സുധാകരൻ
പൂരം കലക്കിയതിൽ സിപിഎമ്മിന്‍റെയും  ബിജെപിയുടെയും പങ്ക് വ്യക്തം: കെ. സുധാകരൻ
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചർച്ച പുറത്തുവന്നതിലൂടെ തൃശൂർപൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേർന്ന് മുൻകൂട്ടി തയാറാക്കിയതാണെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി.

ആർഎസ്എസ് നേതാവുമായുള്ള എഡിജിപിയുടെ സന്ദർശനത്തിനു ശേഷമാണ് തൃശൂർ പൂരം കലക്കാൻ പോലീസ് ചൂട്ടുപിടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു ബിജെപിക്കു നേട്ടമായി.


ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എന്തിനാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിശദീകരിക്കാനുള്ള ബാധ്യത കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച നടക്കില്ല.

ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഗൂഢാലോചന നടത്തിയ പിണറായി വിജയൻ കമ്യൂണിസ്റ്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും കെ. സുധാകരൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.