സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
സിപിഎം സംസ്ഥാന  സെക്രട്ടേറിയറ്റ് ഇന്ന്
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. ഇടതു സ്വതന്ത്ര എംഎൽഎ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു നൽകിയ പരാതി ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യാൻ സാധ്യതയില്ല. എന്നാൽ പരാതി അവതരിപ്പിക്കാതിരിക്കാൻ എം.വി. ഗോവിന്ദനു സാധിക്കില്ല.

ചർച്ചയും ബാക്കി നടപടികളും പിന്നീടു പരിശോധിക്കാനാണു നിലവിലെ ധാരണ. പക്ഷേ പരാതി ഗൗരവമുള്ളതാണെന്നും ചർച്ച ചെയ്യണമെന്നുമുള്ള നിലപാടിൽ ഗോവിന്ദൻ ഉറച്ചുനിന്നാൽ വിഷയം സങ്കീർണമാകും. ഇതിനു ഗോവിന്ദൻ തയാറാകുമോയെന്നതാണ് അറിയേണ്ടത്.


ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇ.പി. ജയരാജനെതിരെയുള്ള അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടുള്ള ചർച്ച കൊഴുക്കുകയാണ്. ഇതിനിടെയാണു മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ വിവാദവും കടന്നുവരുന്നത്.

പോലീസിന്‍റെ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ വിമർശനമാണു സമ്മേളനത്തിൽ ഉയരുന്നത്. പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഒരിടവേളയ്ക്കു ശേഷം പാർട്ടി സമ്മേളനങ്ങളിൽ വിമർശനവിധേയമാകുകയാണ്. ഈ സാഹചര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വം എന്തു നിലപാടാകും ശശിക്കെതിരേ സ്വീകരിക്കുകയെന്നതും നിർണായകമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.