ഐജി ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു
ഐജി ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു
Friday, September 6, 2024 12:45 AM IST
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നു സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണിന്‍റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തു സർക്കാർ. പോലീസ് പരിശീലന വിഭാഗം ഐജിയായാണ് ലക്ഷ്മണിനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

ചീഫ് സെക്രട്ടറി, തദ്ദേശ, ആഭ്യന്തര, പൊതുഭരണം അഡീഷണൽ ചീഫ് സെക്രട്ടറിമാരടങ്ങിയ സമിതിയുടെ ശിപാർശ പ്രകാരമാണ് തിരിച്ചെടുത്തതെന്നാണ് ഉത്തരവിൽ പറയുന്നത്. പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണം പൂർത്തിയായെന്നും വിചാരണ തുടങ്ങിയെന്നും വിലയിരുത്തിയാണ് കഴിഞ്ഞ 29ന് ചേർന്ന സമിതി സസ്പെൻഷൻ റദ്ദാക്കാൻ ശിപാർശ ചെയ്തത്.


മോൻസണ്‍ മാവുങ്കലിന്‍റെ ഇടപാടുകളിൽ നേരിട്ടു പങ്കാളിയായ ലക്ഷ്മണ്‍ കേസിലെ നാലാം പ്രതിയാണ്. 2021 നവംബറിൽ സസ്പെൻഡ് ചെയ്ത ലക്ഷ്മണിനെ 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്ത് പരിശീലന വിഭാഗം ഐജിയാക്കി.

അറസ്റ്റിലായതിനെത്തുടർന്ന് 2023 സെപ്റ്റംബറിൽ വീണ്ടും സസ്പെൻഷനിലായി. ഇപ്പോൾ സസ്പെൻഷൻ കാലാവധി ഒരു വർഷമായി. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ തെലുങ്കാന സ്വദേശിയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.