ജഗൻമോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി നായിഡു ആരോപിച്ചതിനെത്തുടർന്നാണ് തിരുപ്പതി ലഡു വൻ വിവാദമായത്.
വിവാദം ശക്തമാകുന്നതിനിടെ തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനുള്ള ജഗൻമോഹൻ റെഡ്ഢിയുടെ നീക്കം ഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.