പോക്‌സോ കേസ്: യെദിയൂരപ്പയ്ക്ക് ആശ്വാസം
പോക്‌സോ കേസ്: യെദിയൂരപ്പയ്ക്ക് ആശ്വാസം
Saturday, June 29, 2024 1:34 AM IST
ബംഗളൂരൂ: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ആശ്വാസം. കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കർണാടക ഹൈക്കോടതി നീട്ടി. ജസ്റ്റീസ് കൃഷ്ണ എസ്. ദീക്ഷിതിന്‍റെ ബെഞ്ചാണ് ഉത്തരവ് നീട്ടിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിൽ തടസവാദം ഉന്നയിക്കാൻ കോടതി പ്രോസിക്യൂഷന് അനുമതിനൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യെദിയൂരപ്പയ്ക്കെതിരേ കർണാടക സിഐഡി വ്യാഴാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.

പോക്സോ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യെദിയൂരപ്പയ്‌ക്കും അദ്ദേഹത്തിന്‍റെ മൂന്നു സഹായികൾക്കുമെക്കെതിരേയാണ് കേസ്. 17കാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനു ഡൊള്ളാഴ്‌സ് കോളനിയിലെ യെദിയൂരപ്പയുടെ വസതിയിൽ സഹായം അഭ്യർഥിച്ചെത്തിയപ്പോൾ മകളെ ഉപദ്രവിച്ചെന്നാണ് പതിനേഴുകാരിയുടെ അമ്മയുടെ പരാതി.

മാർച്ച് 14 ന് രജിസ്റ്റർ ചെയ്ത കേസിൽ യെദിയൂരപ്പയ്‌ക്കെതിരെ ജൂൺ 13 ന് ബംഗളൂരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിറ്റേന്ന് ഹൈക്കോടതിയെ സമീപിച്ച യെദിയൂരപ്പ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് സമ്പാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.