കട്ടപ്പന: എസ്ടി ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് സ്വന്തം വീട്ടിലേക്ക് റോഡ് നിര്‍മിച്ചതായും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റും ഉപ്പുതറ പഞ്ചായത്തംഗവുമായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍.

ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം. കരിഞ്ഞാറ്റില്‍പ്പടി- കാരിയാടിപ്പടി റോഡിന്‍റെ പേരിലാണ് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അനുവദിച്ച നാലു ലക്ഷം രൂപ വിനിയോഗിച്ച് റോഡ് നിര്‍മിച്ചത്. ഈ റോഡ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലാതെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി. എസ്ടി ഫണ്ട് വിനിയോഗിക്കണമെങ്കില്‍ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസറുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.

കൂടാതെ, റോഡിന്‍റെ ഇരുവശങ്ങളിലുമായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അഞ്ചു കുടുംബങ്ങളെങ്കിലും താമസിക്കണം. എന്നാല്‍, പഞ്ചായത്ത് പ്രസിഡന്‍റ് മാത്രം ഗുണഭോക്താവായ റോഡിന് എങ്ങനെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ കാട്ടി വകുപ്പ് മന്ത്രിക്കു പരാതി നല്‍കും.

പഞ്ചായത്തില്‍ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നിരവധി അഴിമതികളും അധികാര ദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ആരോപിച്ചു. ഇതു ചോദ്യം ചെയ്തതിന് തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും ഫ്രാൻസിസ് ആരോപിച്ചു.