ഒന്നാംവിള ജോലികൾ ദ്രുതഗതിയിൽ
Sunday, June 30, 2024 7:14 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ ഒന്നാം വിള നെൽകൃഷി വിളയിറക്കൽ പണികൾ ആരംഭിച്ചു. നീണ്ട ദിവസങ്ങളിലെ കാത്തിരിപ്പിന് ശേഷം മഴയും കനാൽ വെള്ളവും ഒരുമിച്ച് വന്നതോടെ നെൽപാടങ്ങളിൽ വരമ്പ് പണി ട്രാക്ടർ റൊവെട്ടെറ്റർ എന്നിവ ഉപയേഗിച്ചുള്ള നിലം ഉഴുത് മറിച്ച് നിരപ്പാക്കൽ, ഞാറു വലി, നടീൽ എന്നി പണികളാണ് തുടങ്ങിയത്. മിക്കവാറും മഴയും കനാൽ വെള്ളം വന്നതോടെ തൊഴിലാളിക്ഷാമവും യന്ത്രക്ഷാമവും ഉണ്ടായി.

പൊടി ഞാറുപാകിയവരും കുഴൽ കിണർ വെള്ളത്തിൽ ഞാറ്റടി തയ്യാറാക്കിയവർക്കുമാണ് ഞാറു വളർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഞാറുപാകിയവർക്ക് ഇനി രണ്ടാഴ്ചയെങ്കിലും നടീലിന് സമയമെടുക്കും. ഇത് ഒന്നാംവിള വിളവെടുപ്പിനെയും രണ്ടാവിള വൈകാനും ഇത് ഇടവരുത്തും.

പല സ്ഥലത്തും തൊഴിലുറപ്പ് നിർത്തി വെക്കാത്തതും നടീൽ പണികൾക്ക് തമിഴ്നാട്ടുകാരായ സ്ത്രീ തൊഴിലാളികളെയും ബംഗാളികളെയും ആശ്രയിക്കേണ്ടി വരുന്നു. തൊഴിലുറപ്പ് പണികൾ ഒരു മാസത്തേക്ക് നിർത്തിവെച്ചില്ലെങ്കിൽ വലിയ തോതിൽ തൊഴിലാളി ക്ഷാമം നേരിടുമെന്നും കർഷകർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒന്നും രണ്ടും വിളക്ക് വെള്ളം കിട്ടാത്തതിനാൽ നെൽപാടം തരിശ് ഇടുകയും പാടവരമ്പുകളിലെ തെങ്ങുകൾ ഉണങ്ങി നശിക്കാൻ കാരണമായിട്ടുണ്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നല്ലേപ്പിള്ളി കർഷകരുടെ അടിയന്തരാവശ്യമായിരിക്കുന്നത്.