ഗാന്ധിജിയുടെ ഹിന്ദുത്വത്തിൽ വിശ്വാസം: കെ.സി.
ഗാന്ധിജിയുടെ ഹിന്ദുത്വത്തിൽ വിശ്വാസം: കെ.സി.
Wednesday, July 3, 2024 1:39 AM IST
ന്യൂഡൽഹി: ഗോഡ്സെയുടേതല്ല, അഹിംസയുടെയും സ്നേഹത്തിന്‍റേതുമായ മഹാത്മാ ഗാന്ധിയുടെ ഹിന്ദുത്വത്തിലാണ് കോണ്‍ഗ്രസിന് വിശ്വാസമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്‌ടറൽ ബോണ്ട് കൊള്ളയ്ക്കു പുറമേ അയോധ്യയിലെ രാമക്ഷേത്ര ചോർച്ച മുതൽ ഡൽഹി, ജബൽപുർ, രാജ്കോട്ട് വിമാനത്താവളങ്ങളും ബിഹാറിലെ പാലങ്ങളും തകർന്നു വീണതും പ്രഗതി മൈതാനിയിലെ വെള്ളക്കെട്ടും വരെയുള്ളവ നരേന്ദ്ര മോദി സർക്കാരിന്‍റെ അഴിമതികളുടെ നേർചിത്രമാണെന്ന് വേണുഗോപാൽ പാർലമെന്‍റിൽ പറഞ്ഞു. ഇലക്‌ടറൽ ബോണ്ട് അടക്കമുള്ളയെക്കുറിച്ച് പാർലമെന്‍ററി സമിതി അന്വേഷണത്തിനു സർക്കാരിനെ അദ്ദേഹം വെല്ലുവിളിച്ചു.

ദൈവത്തേക്കാൾ വലിയവനാണ് നരേന്ദ്ര മോദിയെന്നു പറയുന്നതാണ് ഏറ്റവും വലിയ ഹിന്ദു വിരുദ്ധ പ്രസ്താവന. രാമൻ സങ്കൽപം ആണെന്നും രാവണൻ ബുദ്ധിജീവിയാണെന്നും പറഞ്ഞ ജിതിൻ റാം മാഞ്ജി കേന്ദ്രമന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയാണ്. മോദി ദൈവങ്ങളുടെ ദൈവം ആണെന്നാണു മറ്റൊരു കാബിനറ്റ് മന്ത്രിയായ ജെ.പി. നഡ്ഡ പറഞ്ഞത്.

മോദിയുടെ ഭക്തനാണ് പുരിയിലെ ശ്രീ ജഗന്നാഥ് എന്ന് ബിജെപി നേതാവ് സംപിത് പാത്ര പറയുന്നു. താൻ ബയോളജിക്കൽ അല്ലെന്നും ദൈവം അയച്ചതാണെന്നും മോദിതന്നെ അവകാശപ്പെട്ടു. ആരും ദൈവമല്ല. മോദി ദൈവമാണെന്നു പറഞ്ഞതാണ് ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പ്രസ്താവന.

ആരാണ് യഥാർഥ ഹിന്ദു? ശബരിമലയിലും ഗുരുവായൂരിലും പോകുന്ന ഹിന്ദുവാണ് താൻ. പക്ഷേ വത്തിക്കാനിലും ആജ്മിറിലും സുവർണക്ഷേത്രത്തിലും സന്ദർശനം നടത്താറുണ്ട്. തെരഞ്ഞെടുപ്പു ജയിക്കാൻവേണ്ടി മതത്തെ ദുരുപയോഗിക്കുന്നതാണ് ബിജെപിയുടെ ഹിന്ദുത്വം- ലോക്സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കളുടെ കൈയടികളോടെയായിരുന്നു മോദി സർക്കാരിനെതിരേയുള്ള വേണുഗോപാലിന്‍റെ ഉശിരൻ പ്രസംഗം.


ഇഡി, സിബിഐ, ആദായനികുതി, കോർപറേറ്റ് മാധ്യമങ്ങൾ, തെരഞ്ഞെടുപ്പു സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയില്ലായിരുന്നെങ്കിൽ ബിജെപി 140 സീറ്റിലേക്കു ചുരുങ്ങുമായിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. 400 പറഞ്ഞ്, ഉണ്ടായിരുന്ന 303 പോയി ആണ് 240ലേക്ക് ബിജെപി ചുരുങ്ങിയത്.

വലിയ സാംസ്കാരിക പാരന്പര്യമുള്ള, മനോഹരമായ മണിപ്പുരിലെ ഇപ്പോഴത്തെ അക്രമങ്ങൾക്കു കേന്ദ്രസർക്കാരിന്‍റെ നടപടികളാണ് വഴിതെളിച്ചതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പല ഭാഗങ്ങളും സ്പീക്കർ നീക്കംചെയ്തു.

എന്നാൽ, സർക്കാരിനുവേണ്ടി സംസാരിച്ച അനുരാഗ് ഠാക്കൂറിന്‍റെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളൊന്നും നീക്കിയില്ല. ഇതിനായി രേഖാമൂലം പരാതി നൽകിയിരുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി.

കടലോരത്തെ പാവപ്പെട്ട മൽസ്യത്തൊഴിലാളിക്ക് സ്വന്തം വീടു പോലും പണിയാൻ അനുവദിക്കാത്ത സിആർഇസഡ് തീരപരിപാലന നിയമത്തിൽ മാറ്റം അനിവാര്യമാണ്. ആദിവാസികൾക്ക് വനഭൂമിയിൽ അവകാശം നൽകുന്നതു പോലെ സാധാരണ മൽസ്യത്തൊഴിലാളികൾക്കായി സിആർഇസഡ് നിയമത്തിൽ ഭേദഗതി ഉണ്ടാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.