ഇനിയും 20 വർഷംകൂടി ഭരിക്കും: മോദി
ഇനിയും 20 വർഷംകൂടി  ഭരിക്കും: മോദി
Thursday, July 4, 2024 12:59 AM IST
ന്യൂഡൽഹി: ഇനിയും 20 വർഷം കൂടി എൻഡിഎ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെയുള്ളത് വിശപ്പുളവാക്കുന്ന ഭക്ഷണം (ആപ്പിറ്റൈസർ) ആണെങ്കിൽ പ്രധാന ഭക്ഷണം (മെയിൻ കോഴ്സ്) ഇപ്പോൾ ആരംഭിക്കുമെന്ന് മോദി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ സുപ്രധാന തീരുമാനങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം സൂചന നൽകി.

തന്‍റേതൊരു മൂന്നിലൊന്നു സർക്കാർ ആയിരിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസുകാർക്കു നന്ദി. അവർ പറഞ്ഞതു ശരിയാണ്. സർക്കാർ 10 വർഷം പൂർത്തിയാക്കി. ഇനി ഒരു 20 കൂടി എൻഡിഎ സർക്കാർ വരും. അതു സത്യമായിരിക്കുമെന്നു കരുതുന്നു-മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ ഇന്നലെ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ചു വാക്കൗട്ട് നടത്തിയതിനാൽ, ഭരണപക്ഷത്തെ മാത്രം സാക്ഷിനിർത്തിയായിരുന്നു മോദിയുടെ പ്രസംഗം.


പ്രതിപക്ഷ നേതാവിന് അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അര മണിക്കൂറിലേറെ പ്രതിഷേധിച്ച ശേഷമായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. എന്നാൽ, ലോക്സഭയിലേതു പോലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രസംഗം തടസപ്പെടുത്തിയില്ല. നന്ദിപ്രമേയം പാസാക്കിയ ശേഷം ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും ഇന്നലെ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേട് വലിയ പ്രശ്നമാണ്. കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. ഇക്കാര്യത്തിൽ രാഷ്‌ട്രീയത്തിന് അതീതമായി പാർട്ടികൾ ഉയരണം. യുവജനങ്ങളുടെ പ്രശ്നം രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമം ദുഃഖകരമാണ്. പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തും. ഭാവിയിൽ യുവാക്കൾക്ക് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.