മണിപ്പുരിൽ മൗനം വെടിഞ്ഞ് മോദി
മണിപ്പുരിൽ മൗനം വെടിഞ്ഞ് മോദി
Thursday, July 4, 2024 1:54 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഒരു വർഷത്തോളം നീണ്ട മൗനത്തിനു ശേഷം മണിപ്പുരിനെക്കുറിച്ചു രാജ്യസഭയിൽ വിശദ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മണിപ്പുരിൽ അക്രമം കുറഞ്ഞുവരുകയാണെന്നും സാധാരണ നില പുനഃസ്ഥാപിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. മണിപ്പുരിൽ സംഘർഷം വഷളാക്കാൻ എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുന്ന ശക്തികളെ ജനം തള്ളിക്കളയുമെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ വാക്കൗട്ട് നടത്തിയ ശേഷം ഭരണകക്ഷി അംഗങ്ങളെ മാത്രം സാക്ഷിയാക്കിയാണു മണിപ്പുരിനെക്കുറിച്ചു മോദി ആദ്യമായി പാർലമെന്‍റിൽ വിശദമായ പ്രസ്താവന നടത്തിയത്.

മണിപ്പുരിൽ കലാപം തുടങ്ങിയ 2023 മേയ് മൂന്നിനു ശേഷം ആദ്യമായാണ് പാർലമെന്‍റിൽ പ്രധാനമന്ത്രി ഇതേക്കുറിച്ചു പ്രസ്താവന നടത്തുന്നത്. മണിപ്പുരിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിച്ചു കൂട്ടബലാത്സംഗം നടത്തിയ സംഭവത്തെ കഴിഞ്ഞ വർഷം ജൂലൈ 20ന് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി പാർലമെന്‍റിനു പുറത്തു പ്രധാനമന്ത്രി മോദി അപലപിച്ചിരുന്നു.


നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട കലാപം തുടങ്ങി 14 മാസമായിട്ടും പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തതും വിവാദമായിരുന്നു. ഇതിനിടെ, കുക്കിയായ പുരുഷനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും വിസമ്മതിച്ച മണിപ്പുർ സർക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ കടുത്ത വിമർശനം നടത്തിയതും പ്രശ്നത്തിൽ രൂക്ഷത വ്യക്തമാക്കി.

“മണിപ്പുരിനെ സംബന്ധിച്ച്, കഴിഞ്ഞ സമ്മേളനത്തിൽ ഞാൻ വിശദമായി സംസാരിച്ചു. അവിടെ സ്ഥിതിഗതികൾ സമാധാനപരമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 11,000ത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 500ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങൾ കുറഞ്ഞുവരുകയാണ്. സമാധാനം കൈവരുമെന്ന് വലിയ പ്രതീക്ഷയുണ്ട്. സ്കൂളുകളും കോളജുകളും തുറന്നു. ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. മണിപ്പുരിലും ദേശീയ തലത്തിലുള്ള പരീക്ഷകൾ നടന്നു. വിദ്യാർഥികൾ അവരുടെ പുരോഗതിയുടെ യാത്ര തുടരുകയാണ്’’- പ്രധാനമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.