മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി മോദി -2023 ജൂലൈ 20ന്
മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി മോദി -2023 ജൂലൈ 20ന്
Thursday, July 4, 2024 1:54 AM IST
മണിപ്പുരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യത്താകെ വലിയ രോഷം ഉയർത്തിയതിനെത്തുടർന്ന്, പാർലമെന്‍റിന്‍റെ
വർഷകാല സമ്മേളനത്തിനു മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്.

""സുഹൃത്തുക്കളേ,

ജനാധിപത്യത്തിന്‍റെ ആലയത്തിൽ നിങ്ങളുടെ ഇടയിൽ നിൽക്കുന്പോൾ, മണിപ്പുരിലെ സംഭവത്തിൽ എന്‍റെ ഹൃദയത്തിൽ ദുഃഖവും രോഷവും നിറയുന്നു. ഏതൊരു പരിഷ്കൃതസമൂഹത്തിനും ലജ്ജാകരമായ പ്രവൃത്തിയാണ് ഈ സംഭവം. ഈ പാപം ചെയ്തവർ, അക്രമികൾ, അവർ ആരായാലും, രാജ്യം മുഴുവൻ ലജ്ജിക്കുന്നു. 140 കോടി പൗരന്മാർ ലജ്ജിക്കുന്നു.

എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളിൽ ക്രമസമാധാനം ശക്തിപ്പെടുത്താൻ ഞാൻ അഭ്യർഥിക്കുന്നു. പ്രത്യേകിച്ച്, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ കർശനമായ നടപടികൾ കൈക്കൊള്ളുക.


സംഭവം നടക്കുന്നത് രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മണിപ്പുരിലോ ഇന്ത്യയുടെ ഏതു കോണിലായാലും ഏതു സംസ്ഥാന സർക്കാരിന്‍റെ കീഴിലായാലും, രാഷ്‌ട്രീയ തർക്കങ്ങൾക്ക് അതീതമായി ഉയരുകയെന്നതും നിയമവാഴ്ചയുടെ പ്രാധാന്യവും സ്ത്രീകളോടുള്ള ബഹുമാനവും നിലനിർത്തുകയെന്നതും നിർണായകമാണ്.

തെറ്റുകാരിൽ ഒരാളും രക്ഷപ്പെടില്ലെന്ന് ഈ രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നിയമം അതിന്‍റെ എല്ലാ ശക്തിയോടെയും നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. മണിപ്പുരിലെ പെണ്‍മക്കൾക്കു സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല.''

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.