ഹാത്രസ് ദുരന്തം : എഫ്ഐആറിൽ ആൾദൈവം പ്രതിയല്ല
ഹാത്രസ് ദുരന്തം : എഫ്ഐആറിൽ ആൾദൈവം പ്രതിയല്ല
Thursday, July 4, 2024 1:54 AM IST
ഹാത്രസ് (യുപി): ഉത്തർപ്രദേശിലെ ഹാത്രസിൽ മുൻപോലീസുകാരനായ ബാബ നാരായൺ ഹരി എന്നറിയപ്പെടുന്ന സാകർ വിശ്വ ഹരി ഭോലെ ബാബയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി. 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഹാത്രസിലെ പുൽറായി ഗ്രാമത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഹാത്രസിലും സമീപപ്രദേശങ്ങളിലുമുള്ളവരാണ്. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരണമടഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തിൽ ബാബയെ ഒഴിവാക്കി സംഘാടകർക്കെതിരേ മാത്രമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദുരന്തത്തിൽ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്നു പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കണ്ട് മുഖ്യമന്ത്രി വിശദാംശങ്ങൾ തേടി. ആഗ്ര അഡീഷണൽ ഡിജിയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 80,000 പേർക്കു മാത്രമാണ് അനുമതിയുണ്ടായിരുന്നതെങ്കിലും രണ്ടര ലക്ഷത്തിലധികം പേരാണ് സ്ഥലത്ത് തടിച്ചുകൂടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.


ദുരന്തഭൂമിയിൽ ഇന്നലെ ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ചെരുപ്പുകളും വസ്ത്രങ്ങളും കൂമ്പാരമായി പലയിടത്തും കൂട്ടിയിട്ടിരിക്കുകയാണ്. സ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും കൂടുതൽ തെളിവുകൾ തേടി ഇന്നലെ പരിശോധന നടത്തി.

മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനും ഉൾപ്പെട്ടിരുന്നു. ശ്വാസംമുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചതെന്നാണ് ഡോക്ടർമാരുടെ സാക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.