പശ്ചിമബംഗാൾ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു; രാഷ്‌ട്രപതിയെ സമീപിച്ച് ഗവർണർ
പശ്ചിമബംഗാൾ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു; രാഷ്‌ട്രപതിയെ  സമീപിച്ച് ഗവർണർ
Saturday, July 6, 2024 2:00 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് തൃണമൂൽ എംഎൽഎമാർ സ്പീക്കർ ബിമൻ ബാനർജി മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു.

കോൽക്കത്തയിലെ ബാരാനഗർ മണ്ഡലത്തിൽനിന്നു വിജയിച്ച സായന്തിക ബന്ദോപാധ്യായയും മുർഷിദാബാദിലെ ഭഗ്‌വാൻഗോലയിൽനിന്നു വിജയിച്ച റയാത് ഹുസൈൻ സർക്കാരുമാണു നിയമസഭയിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായി ചുമതലയേറ്റത്.

സത്യപ്രതിജ്ഞ നടത്താൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിക്കാണു ഗവർണർ സി.വി. ആനന്ദബോസ് അനുമതി നൽകിയിരുന്നതെങ്കിലും സ്പീക്കർ ബിമൻ ബാനർജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതിനു പിന്നാലെ സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ റിപ്പോർട്ട് നൽകി. എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഭരണഘടനാവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.


സത്യപ്രതിജ്ഞയുടെ വേദി, സത്യവാചകം ചൊല്ലിക്കൊടുത്തത് സ്പീക്കറോ അതോ ഗവർണറോ എന്നീ വിഷയങ്ങളിൽ ഒരുമാസമായി തുടർന്ന തർക്കം ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്താമെന്ന് ഗവർണറും നിയമസഭയിൽത്തന്നെ വേണമെന്നു സർക്കാരും വാശിപിടിച്ചതാണു തർക്കങ്ങൾക്കു തുടക്കം. ഇതിനിടെ ഗവർണർക്കെതിരേ എംഎൽഎമാർ നിയമസഭാ വളപ്പിൽ സത്യഗ്രഹമിരിക്കുകയും ചെയ്തു.

സത്യപ്രതിജ്ഞ നടത്താനുള്ള അനുമതി വ്യാഴാഴ്ചയാണു ഡെപ്യൂട്ടി സ്പീക്കർക്കു കൈമാറി ഗവർണറുടെ സന്ദേശമെത്തിയത്. സത്യപ്രതിജ്ഞാചടങ്ങിനായി സഭ ചേർന്നപ്പോൾ ഗവർണറുടെ നിലപാട് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സ്പീക്കർതന്നെ പിൻമാറുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.