മതപരിവർത്തനം: വിവാദപരാമർശവുമായി അലഹാബാദ് ഹൈക്കോടതി
മതപരിവർത്തനം: വിവാദപരാമർശവുമായി അലഹാബാദ് ഹൈക്കോടതി
Thursday, July 4, 2024 12:59 AM IST
അലഹാബാദ്: മതപരിവർത്തനവുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചർച്ചയാകുന്നു. മതപരിവർത്തനം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി ഈ സ്ഥിതി തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ ജനത ഒരിക്കൽ ന്യൂനപക്ഷമാകുമെന്ന് ആശങ്കപ്പെടുകയായിരുന്നു.

ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റിലായ കൈലാസ് എന്നയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റീസ് രോഹിത് രഞ്ജൻ അഗർവാൾ മതപരിവർത്തനത്തിൽ ആശങ്ക രേഖപ്പെടുത്തിയത്.

പട്ടികജാതി, പട്ടികവർഗക്കാരെയും മറ്റു പിന്നാക്കവിഭാഗങ്ങളെയും ക്രിസ്തുമതത്തിലേക്കു മാറ്റുന്ന പ്രവണത സംസ്ഥാനത്ത് വർധിക്കുന്നതായും കോടതി നിരീക്ഷിച്ചു.


മതപരിവർത്തനത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന കൂട്ടായ്മകൾ അടിയന്തരമായി നിരോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്രത്തിന് വിരുദ്ധമാണ് ഇത്തരം നടപടികളെന്ന് കോടതി നിരീക്ഷിച്ചു.

യുപിയിലെ ഹാമർപുരിൽ നിന്ന് ഡൽഹിയിൽ നടക്കുന്ന പ്രാർഥനാപരിപാടിയിലേക്ക് സഹോദരൻ രാംപാൽ ഉൾപ്പെടെ നിരവധിപേരെ കൊണ്ടുപോയെന്ന് കാണിച്ച് രാംകാലി പ്രജാപതി എന്നയാൾ നൽകിയ കേസിലാണ് കൈലാസ് അറസ്റ്റിലായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.