മൂന്ന് ഉപമുഖ്യമന്ത്രിമാർ; പരിഹസിച്ച് ഡി.കെ. ശിവകുമാർ
മൂന്ന് ഉപമുഖ്യമന്ത്രിമാർ;  പരിഹസിച്ച് ഡി.കെ. ശിവകുമാർ
Friday, June 28, 2024 3:56 AM IST
ബംഗളൂരു: കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ചില മന്ത്രിമാരുടെ ആവശ്യത്തെ പരിഹസിച്ച് കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. മാധ്യമങ്ങളോടു സംസാരിക്കുന്നവർ ഹൈക്കമാൻഡിനെ ബന്ധപ്പെടണമെന്നു ശിവകുമാർ പറഞ്ഞു. കൂടുതൽ ഉപമുഖ്യമന്ത്രിമാരെന്ന ആവശ്യത്തിലുള്ള അതൃപ്തി ശിവകുമാർ പരസ്യമാക്കി.

നിലവിൽ വൊക്കലിഗ വിഭാഗക്കാരനായ ശിവകുമാർ മാത്രമാണ് കർണാടക ഉപമുഖ്യമന്ത്രി.
വീരശൈവ-ലിംഗായത്ത്, എസ്‌സി‌-എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് കോൺഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.


കൂടുതൽ ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നവരിൽ മുന്നിലുള്ളത് മന്ത്രി കെ.എൻ. രാജണ്ണയാണ്. ശിവകുമാറിനെ ഒതുക്കാനുള്ള സിദ്ധരാമയ്യപക്ഷത്തിന്‍റെ നീക്കമാണിതെന്നാണ് വിലയിരുത്തൽ.

രാജണ്ണയെക്കൂടാതെ മന്ത്രിമാരായ ബി. സെഡ്. സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി എന്നീ സിദ്ധരാമയ്യ പക്ഷക്കാരും മൂന്ന് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് ആവശ്യപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.