കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി ഡൽഹി നഗരം
കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി  ഡൽഹി നഗരം
Saturday, June 29, 2024 1:34 AM IST
ന്യൂഡൽഹി: ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പ്രധാന റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിലെ പല മേഖലകളിലും കടുത്ത ഗതാഗതതടസം രൂപപ്പെട്ടു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് 228 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ ലഭിച്ചത്. സാധാരണയായി 80 മില്ലിമീറ്റർ മഴയാണ് ജൂണ്‍ മാസം ഡൽഹിയിൽ ലഭിക്കുന്നത്.

എന്നാൽ, ഇത്തവണ അത് മൂന്നിരട്ടിയായി. വെള്ളക്കെട്ടിനെത്തുടർന്ന് ജനജീവിതം ദുഃസഹമായി. ഐടിഒയിലുൾപ്പെടെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പലയിടത്തും വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. യശോഭൂമി ദ്വാരക സെക്‌ടർ മെട്രോ സ്റ്റേഷൻ അടച്ചു.

വെള്ളക്കെട്ടിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എൻഡിആർഎഫ് രംഗത്തിറങ്ങിയിരുന്നു. അതേസമയം, മണ്‍സൂണിനെ നേരിടാൻ ഡൽഹി സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തുവന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം വെള്ളക്കെട്ടുമൂലം ഗതാഗതകുരുക്കിൽപ്പെട്ടു. ഐടിഒയിലുണ്ടായ ഗതാഗതക്കുരുക്കിലാണ് മുഖ്യമന്ത്രിയുടെ വാഹനവും അകന്പടി വാഹനങ്ങളും അകപ്പെട്ടത്.


പത്തു മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഗതാഗതക്കുരുക്കിൽ കിടന്നു. പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ തലസ്ഥാനത്തുണ്ടായിരുന്ന നിരവധി എംപിമാരുടെ വസതികൾക്കു പുറത്തും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു.

നഗരത്തിൽ പലയിടങ്ങളിലായി വലിയ നാശനഷ്‌ടം റിപ്പോർട്ട് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മതിലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്‌ടങ്ങൾക്കിടയിൽ അകപ്പെട്ടു. നിർമാണസ്ഥലത്തിനു സമീപം താത്കാലിക കൂരകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് കുടുങ്ങിയത്. രാജ്യതലസ്ഥാനത്ത് മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴക്കെടുതിയെത്തുടർന്ന് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയുടെ നേതൃത്വത്തിൽ വകുപ്പു മേധാവികളുടെ അടിയന്തര യോഗം ചേർന്നു. അവധിയിലുള്ള വകുപ്പു മേധാവികളടക്കമുള്ള ഉദ്യോസ്ഥർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും രണ്ടു മാസത്തേക്ക് ലീവെടുക്കരുതെന്നും നിർദേശമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.