തൃശൂർ പൂരം വിവാദം: വിവരാവകാശ ഓഫീസറെ സസ്പെൻഡ് ചെയ്തു
തൃശൂർ പൂരം വിവാദം:  വിവരാവകാശ ഓഫീസറെ  സസ്പെൻഡ് ചെയ്തു
Saturday, September 21, 2024 3:23 AM IST
തിരുവനന്തപുരം: തൃശൂർ പൂരം വിവാദത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ടു വിവരാവകാശ പ്രകാരം തെറ്റായ മറുപടി നൽകിയ സംഭവത്തിൽ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസറെ സസ്പെൻഡ് ചെയ്തു.

പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം. എസ്.സന്തോഷിനെയാണു സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണു നടപടിക്കു നിർദേശം നൽകിയത്.


തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്കു തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്നു കണ്ടതിനെ തുടർന്നാണു നടപടി.

ഡിജിപിയുടെ റിപ്പോർട്ടിലാണു സർക്കാർ നടപടി. അപേക്ഷ ലഭിച്ചു മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നൽകിയെന്നും ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.