കള്ളനെ പിടിക്കാന്‍ മികച്ച കള്ളനെ അന്വേഷണം ഏല്‍പ്പിക്കുന്നതുപോലെ: സുരേഷ് ഗോപി
കള്ളനെ പിടിക്കാന്‍ മികച്ച കള്ളനെ അന്വേഷണം ഏല്‍പ്പിക്കുന്നതുപോലെ: സുരേഷ് ഗോപി
Saturday, September 21, 2024 3:22 AM IST
കോഴിക്കോട്: തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ പോലീസ് അന്വേഷണം കള്ളനെ പിടിക്കാന്‍ മികച്ച കള്ളനെ ഏല്‍പ്പിക്കുന്നതുപോലെയാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്വേഷണം ഡിജിപിയെ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. എന്നാല്‍ ഒരു കള്ളനുനേരേ പരാതി വന്നാല്‍ കൂട്ടത്തിലെ മികച്ച കള്ളനെ ഏല്‍പ്പിക്കുന്നതുപോലെയാണ് ഇത്.


പോലീസിനെതിരേ പരാതി വന്നാല്‍ നിലവിലെ ചട്ടക്കൂടില്‍ നിന്ന് സത്യം മൂടിവയ്ക്കപ്പെടില്ലെന്ന് ഉറപ്പുള്ള യോഗ്യനായ ഒരാളെകൊണ്ട് അന്വേഷണം നടത്തണം. നിലവിലുള്ള ജസ്റ്റീസോ റിട്ട. ജസ്റ്റീസോ അന്വേഷിക്കട്ടേ. രണ്ടോമൂന്നോ മാസത്തിനകം സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കുന്നവരാകണം. അടുത്ത പൂരം വരെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.