അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയടക്കം പ്രതികളാകും: വി.ഡി. സതീശന്‍
അന്വേഷിച്ചാല്‍  മുഖ്യമന്ത്രിയടക്കം പ്രതികളാകും: വി.ഡി. സതീശന്‍
Saturday, September 21, 2024 3:23 AM IST
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവം അന്വേഷിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൂരം കലക്കിയതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എഡിജിപിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. ഇതിന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടിവരും.

എഡിജിപിക്കെതിരേ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ഒരു മണിക്കൂറാണു സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആര്‍എസ്എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു.

എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്. ഒരു അന്വേഷണവുമില്ല. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സിപിഎം-ബിജെപി ബാന്ധവത്തിന്‍റെ ഭാഗമായി തൃശൂര്‍ പൂരം കലക്കിയത്.

തൃശൂരിലെ കമ്മീഷണറെയും അസിസ്റ്റന്‍റ് കമ്മീഷണറെയും തത്‌സ്ഥാനത്തുനിന്നു മാറ്റി പൂരം കലക്കിയതിനെക്കുറിച്ച് ഡിജിപി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നത്.

എന്നാല്‍ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളതെന്നും സതീശന്‍ ചോദിച്ചു.


ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. അന്വേഷണങ്ങളെല്ലാം സ്വന്തക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രഹസനങ്ങളാണ്. രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയമാണു മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും അലട്ടുന്നത്.

അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എഡിജിപി അതേ സ്ഥാനത്ത് ഇരിക്കുന്നത്. ഉദ്യോഗസ്ഥരെയെല്ലാം മുഖ്യമന്ത്രി ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഭയമെന്നും സതീശന്‍ ആരോപിച്ചു.

അരിയില്‍ ഷുക്കൂറിന്‍റെ കൊലപാതകത്തിന് രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. സിപിഎം നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നു. എവിടെ രാഷ്‌ട്രീയ കൊലപാതകം നടന്നാലും അതിനുപിന്നിലുള്ള ഗൂഢാലോചന പുറത്തുവരണമെന്നും സതീശന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.