കണ്ണൂര്‍: വിദ്യാഭ്യാസവും മതവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന സമയം വിദ്യാഭ്യാസ നിയമങ്ങള്‍ക്കനുസരിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സമസ്തയ്ക്ക് അവരുടെ അഭിപ്രായം പറയാമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ സമയമാറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നെന്നും ചര്‍ച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.


അതേസമയം, ചര്‍ച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനെന്നും ശിവന്‍കുട്ടി പറഞ്ഞു. 47 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ടെന്നും എല്ലാവരുടെയും താത്പര്യമാണു സംരക്ഷിക്കുക.

സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്‍റെ വിശ്വാസത്തിനോ പ്രാര്‍ഥനയ്‌ക്കോ എതിരല്ല. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസവും അക്കാദമിക മുന്നേറ്റവുമാണ് ഏറ്റവും വലുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.