തിരുവനനന്തപുരം: കേന്ദ്രസർക്കാരിന്‍റെ ഭരണപരിഷ്കരണ വകുപ്പ് സംസ്ഥാന സഹകരണ സംരംഭക പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിന്‍റെ ഡിജിറ്റൽ റവന്യു കാർഡ് പദ്ധതി ഇടംപിടിച്ചു.

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടി പുരോഗമിക്കുന്നത്.


വില്ലേജുകൾ സ്മാർട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കാനും മുൻഗണന നൽകുന്നുണ്ട്.