കാനം എക്കാലവും സ്മരിക്കപ്പെടും: ഗവർണർ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.

വിദ്യാർഥി, യുവജന, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമാണ്. പൊതുപ്രവർത്തകനെന്ന നിലയിലെ സംഭാവനകളും സാമൂഹിക നന്മയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും എക്കാലവും സ്മരിക്കപ്പെടും- ഗവർണർ പറഞ്ഞു.

നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തിസ്തംഭങ്ങളിലൊന്ന്: മുഖ്യമന്ത്രി


തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തിസ്തംഭങ്ങളിലൊന്നാണു കാനം രാജേന്ദ്രന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാനത്തിന്‍റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത്.

ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്‍റെ വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്‍റെ വിയോഗമെന്നത് അതിന്‍റെ തീവ്രത വർധിപ്പിക്കുന്നു. നികത്താനാകാത്ത നഷ്ടമാണിത്. കേരളത്തിന്‍റെ താൽപര്യങ്ങൾക്കായി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് കാനം രാജേന്ദ്രന്‍റെ വിയോഗത്തിൽ നമുക്ക് നഷ്ടപ്പെട്ടത്. ഇടതുപക്ഷത്തിന്‍റെ എന്നല്ല കേരളത്തിന്‍റെ പൊതുവായ നഷ്ടമാണിത്- മുഖ്യമന്ത്രി പറഞ്ഞു.

നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്: വി.ഡി. സതീശൻ


തിരുവനന്തപുരം: കാനം രാജേന്ദ്രന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. ഏറെക്കാലമായി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്‌ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്‍റെ വിയോഗം.


ഇടതുപക്ഷ ഐക്യത്തിന് നേതൃത്വം നൽകിയ നേതാവ്: എം.വി. ഗോവിന്ദൻ


തിരുവനന്തപുരം: ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നൽകിയ നേതാവിനെയാണ് കാനം രാജേന്ദ്രന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദൻ. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ഐക്യവും ഇടപെടലും കൂടുതൽ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നത്.

സിപിഎമ്മും സിപിഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന് നേതൃത്വപരമായ പങ്ക് കാനം വഹിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരേ വരുന്ന വിമർശനങ്ങളെ ശക്തമായി നേരിടുന്നതിൽ കാനം രാജേന്ദ്രൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. വലതുപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന ഇടപെടലായിരുന്നു അവയെല്ലാം. പ്രതികൂല സാഹചര്യങ്ങൾ രൂപപ്പെടുന്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വപരമായ പങ്ക് അദ്ദേഹം നിർവഹിച്ചു.

വാഴൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിലെത്തിക്കാനും, പരിഹരിക്കാനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നുവെന്നും എം.വി. ഗോവിന്ദൻ അനുസ്മരിച്ചു.

തൊഴിലാളി വർഗത്തിന്‍റെ യഥാർഥ പ്രതിനിധി: റോഷി അഗസ്റ്റിൻ


കോട്ടയം: തൊഴിലാളി വർഗത്തിന്‍റെ യഥാർഥ പ്രതിനിധിയായിരുന്നു കാനം രാജേന്ദ്രനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അധ്വാന വർഗത്തിന്‍റെ കഷ്ടതകൾ നേരിൽക്കണ്ടു രാഷ്‌ട്രീയത്തിൽ എത്തിയ വ്യക്തി ആയിരുന്നു കാനം. രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരുമായും വ്യക്തിബന്ധം പുലർത്തിയ നേതാവായിരുന്നു. ഇടുക്കിയിലെ ഭൂ വിഷയങ്ങളിൽ അടക്കം ജനകീയ വിഷയങ്ങളിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞെന്നും അദേഹം അനുസ്മരിച്ചു.

മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ്: ജോസ് കെ.മാണി


കോട്ടയം: ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന മനുഷ്യ സ്‌നേഹപരമായ രാഷ്‌ട്രീയ സമീപനത്തിന്‍റെ വക്താവായിരുന്നു കാനം രാജേന്ദ്രനെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹെമന്നും ജോസ് കെ. മാണി എംപി പറഞ്ഞു.