തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസുണ്ടെങ്കിൽ ഇതിൽ ഒപ്പിടാതിരുന്നിട്ടില്ലെന്നും പ്രാധാന്യമുള്ള ഓർഡിനൻസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.

മാധ്യമങ്ങളോടു സംസാരിക്കുന്നതിനു പകരം മുഖ്യമന്ത്രി രാജ്ഭവനിൽ വന്നു വിശദീകരിക്കുകയാണു വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

കണ്ണൂർ വിസിയുടെ പുനർ നിയമനത്തിലെ വിമർശനം ഗവർണർ ആവർത്തിച്ചു. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നു ഗവർണർ വീണ്ടും ആരോപിച്ചു.


ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനത്തിനായി ഒൻപതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതിനിധിയെത്തിയത്. താൻ തീരുമാനം എടുത്തത് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോൾ നടക്കുന്നതിൽ പല കാര്യങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ ആരോപിച്ചു.

സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടി ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്കു എതിർപ്പില്ല. പക്ഷെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.