കോട്ടയം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ പദയാത്ര നടത്തും. ജില്ലാ, നിയോജകമണ്ഡലങ്ങളില്‍ കണ്‍വന്‍ഷനുകളും സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായതായി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

ഈമാസം 20 മുതല്‍ 30 വരെഎല്ലാ ക്രൈസ്തവ ഭവനങ്ങളും സന്ദര്‍ശിച്ച് ക്രിസ്മസ് സന്ദേശം കൈമാറുന്നതിനൊപ്പം സൗഹൃദം പുതുക്കുകയും ചെയ്യും. സ്‌നേഹയാത്രയെന്നു പേരിട്ടിരിക്കുന്ന ഭവനസന്ദര്‍ശനങ്ങള്‍ കഴിഞ്ഞവര്‍ഷം നടത്തിയ പരിപാടിയുടെ തുടര്‍ച്ചയാണ്.


എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കണ്‍വന്‍ഷൻ സംഘടിപ്പിക്കും. 20 പാര്‍ലമെന്‍റ് മണ്ഡങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാനപ്രസിഡന്‍റ് നടത്തുന്ന പദയാത്രയില്‍ ഓരോസമയങ്ങളിലും 25,000 പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകും.

പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷ സെക്കുലര്‍ പാര്‍ട്ടി നിലവില്‍ എന്‍ഡിഎയില്‍ അല്ലെങ്കിലും ആശയപരമായി മുന്നണിയുമായി യോജിച്ചാണു പോകുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.