കൊല്ലം: അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ശബരിമല സ്പെഷൽ ഫെയർ സ്പെഷൽ സർവീസുമായി ദക്ഷിണ റെയിൽവേ. 06075 നാഗർകോവിൽ - പനവേൽ, തിരികെ 06076 പൻവേൽ- നാഗർകോവിൽ എന്നീ റൂട്ടുകളിലാണ് സർവീസുകൾ. തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് ടിക്കറ്റ് ചാർജ്.

ഇതിനെയാണ് സ്പെഷൽ ഫെയർ എന്ന് റെയിൽവേ പറയുന്നത്. സാധാരണ എക്സ്പ്രസ് ട്രെയിനിൽ പാലക്കാട് - കോട്ടയം നിരക്ക് 165 രൂപയാണെങ്കിൽ ശബരിമല സ്പെഷലിലെ നിരക്ക് 385 രൂപയാണ്.ഇന്നു മുതൽ 2024 ജനുവരി 17 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് വണ്ടികൾ ഓടുക. ആകെ 16 സർവീസുകളാണ് നിശ്ചയിച്ചിട്ടുള്ളത്.


ഇന്ന് രാവിലെ 11.40 ന് നാഗർകോവിൽ നിന്ന് പുറപ്പെടുന്ന വണ്ടി നാളെ ( ബുധൻ ) രാത്രി 10.20 ന് പനവേൽ എത്തും. അന്നു രാത്രി 11.50 ന് പനവേലിൽ നിന്ന് തിരിക്കുന്ന ട്രെയിൻ വെള്ളി രാവിലെ പത്തിന് നാഗർകോവിലിൽ എത്തും.

തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 11 സ്ലീപ്പർ, ആറ് ഏസി, രണ്ട് ജനറൽ എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ടിക്കറ്റ് റിസർവേഷൻ രണ്ട് ദിവസം മുമ്പേ ആരംഭിച്ച് കഴിഞ്ഞു.