നഗരത്തിലെ വൈദ്യുതി മുടക്കം വ്യാപാരമേഖലയ്ക്കു തിരിച്ചടിയായി
Friday, July 5, 2024 6:52 AM IST
വൈക്കം: അറ്റകുറ്റപ്പണിയുടെ പേരിൽ നഗരത്തിൽ വൈദ്യുതിമുടക്കം പതിവാകുന്നത് കല്ലുകടിയാകുന്നു. വൈദ്യുതിമുടക്കം വ്യാപാരമേഖലയെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടക്കത്തിനു കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ ഭാഷ്യം.

അറ്റകുറ്റപ്പണികളുടെ പേരിൽ ദിവസവും വൈദ്യുതി മുടക്കുന്നതിൽ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്.

വൈദ്യുതിമുടക്കം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് വ്യാപാരികൾ.