അപൂര്‍വരോഗത്തെ കീഴടക്കി അനൂഷ
Saturday, September 28, 2024 5:58 AM IST
കൊച്ചി: സ്വന്തം പ്രതിരോധശേഷി തന്നെ തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന എന്‍എംഡിഎ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വ രോഗബാധിതയായ തൊടുപുഴ സ്വദേശി അനൂഷയ്ക്ക് രാജഗിരി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലൂടെ രോഗമുക്തി. മസ്തിഷ്‌കത്തിന്‍റെ പ്രവര്‍ത്തനം ക്രമേണ മെച്ചപ്പെട്ടതോടെ 135 ദിവസം നീണ്ട ആശുപത്രി വാസത്തിനുശേഷം രോഗത്തെ അതിജീവിച്ച് അനൂഷ വീട്ടിലേക്കു മടങ്ങി.

പന്ത്രണ്ടാം ക്ലാസ് പഠനത്തിനിടെ, അപസ്മാരത്തെത്തുടര്‍ന്നാണ് അനൂഷയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തലവേദന, ഓര്‍മ്മക്കുറവ്, സംസാരരീതിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ അനൂഷ കാണിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അതു കാര്യമാക്കിയിരുന്നില്ല. തുടര്‍ച്ചയായി വന്ന അപസ്മാരത്തെത്തുടര്‍ന്ന് രാജഗിരിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.


ന്യൂറോളജിസ്റ്റ് ഡോ.നിമിഷ് വിജയകുമാറിന്‍റെ നേതൃത്വത്തില്‍ നട്ടെല്ല് തുളച്ച് നടത്തിയ പരിശോധനയിലാണ് എന്‍എംഡിഎ എന്‍സെഫലൈറ്റിസ് എന്ന രോഗമാണെന്നു സ്ഥിരീകരിച്ചത്. 15 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം കാണുന്ന ഓട്ടോഇമ്യൂണ്‍ രോഗാവസ്ഥയാണിത്. തുടര്‍പരിശോധനകളില്‍ രക്തത്തില്‍ ആന്‍റിബോഡികളുടെ സാന്നിധ്യം വളരെ കൂടുതലാണെന്നു വ്യക്തമായി. ഇതു കുറയ്ക്കുന്നതിന് മരുന്നുകള്‍ തെരഞ്ഞെടുത്ത് ക്രമീകരിക്കുകയായിരുന്നു വലിയ വെല്ലുവിളി. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ജേക്കബ് വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഡോ. ബിജി തോമസ് ഫിലിപ്പ്, ഡോ.മീര ഹരിദാസ്, ഡോ.ഹരികുമാര്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.