വണ്ണപ്പുറത്ത് പട്ടയത്തിനായി കാത്തിരിക്കുന്നത് 1000 പേർ
Thursday, September 26, 2024 6:06 AM IST
വണ്ണപ്പുറം: പഞ്ചായത്തിൽ പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് ആയിരത്തോളം പേർ. നാലുസെന്‍റ്് മുതൽ രണ്ടരയേക്കർവരെ സ്ഥലം കൈവശംവച്ച് വർഷങ്ങളായി താമസിച്ചുവരുന്നവരാണ് ഇവിടെയുള്ളത്. വണ്ണപ്പുറം, കരിമണ്ണൂർ, കോടിക്കുളം വില്ലേജ് ഓഫീസുകളിലാണ് പട്ടയത്തിനായി ഇവർ അപേക്ഷ നൽകിയിരിക്കുന്നത്.

പട്ടയം ലഭിക്കാത്തതുമൂലം ബാങ്കിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നു വായ്പയെടുക്കാൻ ഇവർക്ക് സാധിക്കുന്നില്ല. വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വായ്പ ലഭ്യമാകാത്തതുമൂലം നിരവധികുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പട്ടയം ഇല്ലാത്തതിന്‍റെ പേരിൽ സർക്കാരിന്‍റെ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.


വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക് എത്രയും വേഗം പട്ടയം അനുവദിക്കണമെന്ന് കേരള കർഷക യൂണിയൻ-എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.പാർട്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ, അഗസ്റ്റിൻ വട്ടക്കുന്നേൽ, പ്രഫ. കെ.ഐ. ആന്‍റണി, റെജി കുന്നംകോട്ട്, ജോണ്‍കാലായിൽ, പി.ജി. ജോയി, മനോജ് മാമല, ബിനു ഇല്ലിക്കൽ, എ.സി. സെബാസ്റ്റ്യൻ, ജോർജ് പുതിയാത്ത്, കെ.കെ.മനോജ് എന്നിവർ പ്രസംഗിച്ചു.