എ പ്ലസ് പ്ലസ് ഗ്രേഡ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിപുലീകരണ പദ്ധതികളുമായി എംജി യൂണിവേഴ്‌സിറ്റി
Tuesday, March 26, 2024 6:06 AM IST
കോട്ടയം: നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതിനെത്തുടര്‍ന്ന് അക്കാദമിക്, ഗവേഷണ, സംരംഭകത്വ വികസന മേഖലകളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ എംജി യൂണിവേഴ്‌സിറ്റി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പരമാവധി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.

നാകിന്‍റെ നിലവിലെ അവസാന ഗ്രേഡിംഗ് ഘട്ടമായ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ രാജ്യത്ത് ആകെ 13 സര്‍വകലാശാലകള്‍ക്കാണ് എ പ്ലസ് പ്ലസ് ലഭിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ ഏക സര്‍വകലാശാലയാണ് എംജി.

അക്കാദമിക സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ രാജ്യാന്തര കാമ്പസുകള്‍ തുടങ്ങുന്നതിനും മികച്ച വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് ജോയിന്‍റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്കും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

റെഗുലര്‍ കോഴ്സുകള്‍ക്ക് തുല്യമായ ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ നടത്തുന്നതിന് സംസ്ഥാനത്ത് എംജി യൂണിവേഴ്‌സിറ്റിക്കു മാത്രമാണ് യുജിസിയുടെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ ഓണ്‍ലൈന്‍ എംകോം കോഴ്സ് ആരംഭിച്ചു. നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള എംബിഎ പ്രോഗ്രാമിനു മികച്ച പ്രതികരണം ലഭിക്കുന്നു.അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ട് ഓണ്‍ലൈന്‍ പിജി പ്രോഗ്രാമുകളും മൂന്ന് യുജി പ്രോഗ്രാമുകളും തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

രാജ്യാന്തര തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ നിര്‍മിക്കുന്നതിന് പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ഇന്‍ ഇന്ത്യ പ്രോഗ്രാം പോലുള്ള ക്രമീകരണങ്ങള്‍ക്കും ഈ കേന്ദ്രം ഉപകരിക്കും.

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ പുരോഗതിയില്‍ സര്‍വകലാശാല സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ്. നിലവിലുള്ള യുജി പ്രോഗ്രാമുകള്‍ക്കു പുറമെ സര്‍വകലാശാലാ കാമ്പസില്‍ നാലു വര്‍ഷ ബിരുദവും ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളും ആരംഭിക്കും.

വിവിധ മേഖലകളില്‍നിന്നുള്ള സാമ്പത്തിക സഹായത്തോടെ സംരംഭകത്വ വികസനത്തിനുള്ള ക്രമീകരണങ്ങള്‍ വിപുലീകരിക്കും. സര്‍വകലാശാലയില്‍ 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഇതുവരെ വിദ്യാര്‍ഥികളുടെ 121 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ ലഭ്യമാക്കി.

എംജിയു ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന കോ വര്‍ക്കിംഗ് സൗകര്യങ്ങളും പൈലറ്റ് പ്ലാന്‍റ് സൗകര്യങ്ങളും കൂടുതല്‍ വിപുലീകരിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കുമായി എംജിയുഐഎഫ് വികസിപ്പിച്ച ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് സംവിധാനമായ പരമാസ്ത്ര വ്യവസായ മേഖലയ്ക്കായി വിപുലീകരിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 500 സ്റ്റാര്‍ട്ടപ്പുകളാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്.

കേന്ദ്രീകൃത ലാബ് സമുച്ചയവും സൂസണ്‍ മേബിള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍ഡ് സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയും നിര്‍മാണഘട്ടത്തിലാണ്. പരീക്ഷ നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും കാലോചിതമായ പരിഷ്‌കരണം നടപ്പാക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സിന്‍ഡിക്കറ്റംഗം എ. ജോസ്, രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍, ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്, ജോയിന്‍റ് ഡയറക്ടര്‍ ഡോ. വി.പി. സൈലസ് എന്നിവരും പങ്കെടുത്തു.