ഏലക്കാ തട്ടിപ്പ്: അന്വേഷണം തൃപ്തികരമല്ലെന്ന് കർഷകർ
Saturday, September 28, 2024 5:58 AM IST
അടിമാലി: കര്‍ഷകർ ഉയർന്ന വില വാഗ്ദാനം ചെയ്ത് ഏലക്കാ വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കർഷകർ.

തട്ടിപ്പു കേസിലെ പ്രധാന പ്രതി പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും കൊമ്പൊടിഞ്ഞാൽ മേഖലയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അടുത്തയാഴ്ച അടിമാലി പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പു സംബന്ധിച്ച് കേന്ദ്രമന്ത്രിമാർക്കടക്കം പരാതി നൽകുമെന്നും കർഷകർ പറയുന്നു.

കഴിഞ്ഞമാസം 13നാണ് മുഹമ്മദ് നസീറിനെ ആലപ്പുഴയിൽനിന്നു പോലീസ് പിടികൂടിയത്. നൂറുകണക്കിന് കർഷകരിൽ‌നിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്കായാണ് പ്രതി തട്ടിയെടുത്തത്.