വയനാടിന് കൈത്താങ്ങാവാൻ മീൻ ചലഞ്ച്; ഒപ്പം കൂടി മന്ത്രിയും
Monday, August 19, 2024 5:53 AM IST
കരുനാഗപ്പള്ളി: വയനാട് ജനതയെ സഹായിക്കാൻ വേറിട്ട സഹായ പദ്ധതിയുമായി ഗ്രന്ഥശാലാ പ്രവർത്തകർ. സുനാമിയിൽ ദുരന്തത്തിനിരയായ ആലപ്പാട് വെള്ളനാതുരുത്ത് ഫ്രീഡം ലൈബ്രറിയുടെ പ്രവർത്തകരാണ് 'മീൻ ചലഞ്ചുമായി' എത്തിയത്. ഗ്രന്ഥശാലയിലെ അംഗങ്ങളും പ്രവർത്തകരും അടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മീനാണ് വില്പനയ്ക്കെത്തിച്ചത്.

ചലച്ചിത്ര നടനും ഗ്രന്ഥശാലാ യുവജനവേദി പ്രവർത്തകനുമായ അബിൻ ബിനോയും വനിതാ വേദി പ്രവർത്തകരും ഉൾപ്പെട്ട സംഘം മീൻ പെട്ടികളുമായെത്തി. അയലയും ചൂടയും ചെങ്കലവയും വില്പന തുടങ്ങിയതോടെ ആളുകൾ തടിച്ചു കൂടി. ചെറിയ വിലയ്ക്ക് നല്ല മീൻ കിട്ടിയതോടെ ആളുകളുടെ തിരക്കേറി.

ഗ്രന്ഥശാലാ പ്രവർത്തകരുടെ സഹായ പദ്ധതിക്ക് അഭിവാദ്യവുമായി മന്ത്രി കെ.എൻ. ബാലഗോപാൽ എത്തിയതോടെ ആവേശത്തിലായി. എംഎൽഎമാരായ സി.ആർ. മഹേഷ്, കോവൂർ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എം. ശോഭന, റജി ഫോട്ടോപാർക്ക്,

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. അനിരുദ്ധൻ, ഷെർളി ശ്രീകുമാർ, കാപ്പക്സ് മുൻ ചെയർമാൻ പി.ആർ. വസന്തൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ഗ്രന്ഥശാല പ്രസിഡന്‍റ് ബി.എ. ബ്രിജിത്ത്, സെക്രട്ടറി ഡി. ഹരിലാൽ, മണിലാൽ, ഗോകുൽ, അബിൻ ബിനോ, രതീഷ്, അഖിൽ, സജിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മത്സ്യ വ്യാപാരം.

സന്ധ്യയോടെ വില്പന അവസാനിപ്പിച്ചപ്പോൾ അരലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. തുക താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് കൈമാറി.