ഐഎഎസിന് കൈക്കൂലി:ത്വരിതാന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ഐഎഎസിന് കൈക്കൂലി:ത്വരിതാന്വേഷണത്തിനുള്ള  വിജിലന്‍സ് കോടതി ഉത്തരവ്  ഹൈക്കോടതി റദ്ദാക്കി
Tuesday, June 25, 2024 1:23 AM IST
കൊച്ചി: ഐഎഎസിന് ശിപാര്‍ശ ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

1987ല്‍ നേരിട്ടു ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച് 33 വര്‍ഷത്തെ സേവനത്തിനുശേഷം അതേ തസ്തികയില്‍ വിരമിച്ച തൃശൂര്‍ മണ്ണുത്തി സ്വദേശി കെ.വി. മുരളീധരന്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റീസ് കെ. ബാബു റദ്ദാക്കിയത്.

ഗുരുതര സ്വഭാവമുള്ള അച്ചടക്ക നടപടികള്‍ നിലനിന്നിരുന്നതിനാലാണു സെലക്‌ഷന്‍ കമ്മിറ്റി ഹര്‍ജിക്കാരനെ പരിഗണിക്കാതിരുന്നതെന്നും വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.

2022ല്‍ ഐഎഎസ് ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചെന്നും അന്നത്തെ ചീഫ് സെക്രട്ടറി യുപിഎസ്‌സിക്ക് അയച്ചില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു മുരളീധരന്‍റെ പരാതി.

ഫയല്‍ അയയ്ക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിച്ചുചെന്ന തന്നോട് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ വിവിധ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിക്കാരൻ ആരോപിച്ചു.

ഇതെല്ലാം പരിഗണിച്ചായിരുന്നു അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ 1998 മുതല്‍ വിവിധ അവസരങ്ങളില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് ഹര്‍ജിക്കാരന്‍റെ പേര് പരിഗണിച്ചിരുന്നതായി സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.