സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ എ.കെ. ബാലനെതിരേ വിമർശനം
സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ  എ.കെ. ബാലനെതിരേ വിമർശനം
Tuesday, June 25, 2024 1:23 AM IST
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനെതിരേ രൂക്ഷവിമർശനം. ചിഹ്നം സംരക്ഷിക്കാന്‍ വോട്ടുപിടിക്കണമെന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കിയെന്നും അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി.

‌ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഏറ്റവും ചര്‍ച്ചയായതായിരുന്നു എ.കെ. ബാലന്‍റെ മരപ്പട്ടി, ഈനാംപേച്ചി പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവച്ച് പാര്‍ട്ടിചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിക്കുകയെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു. ഈ പരാമര്‍ശം പിന്നീട് രാഷ്‌ട്രീയ എതിരാളികള്‍ സിപിഎമ്മിനെ പരിഹസിക്കാന്‍ ഉപയോഗിച്ചുവെന്നു അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇ.പി. ജയരാജനെതിരേയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇ.പി. അനാവശ്യവിവാദമുണ്ടാക്കിയതു തിരിച്ചടിയായി.

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും നെല്ലുസംഭരണവില പൂര്‍ണമായി നല്‍കാനാവാതിരുന്നതും കാര്‍ഷികജില്ലയായ പാലക്കാട്ട് തിരിച്ചടിച്ചതായി ജില്ലാ കമ്മിറ്റി വിലയിരുത്തി. സംഘടനാപ്രവർത്തനത്തിലെ വീഴ്ചയാണ് പോളിറ്റ് ബ്യൂറോ അംഗത്തെ മത്സരിപ്പിച്ചിട്ടും പാലക്കാട്ടെ തോൽവിക്കു കാരണമായതെന്നും വിലയിരുത്തലുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.