മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം: കെ. സുരേന്ദ്രൻ
മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം: കെ. സുരേന്ദ്രൻ
Tuesday, June 25, 2024 1:23 AM IST
തിരുവനന്തപുരം: കേരളം വിഭജിച്ചു മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്തു വില കൊടുത്തും ബിജെപി ചെറുക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്‌ലിം പ്രീണനത്തിന്‍റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകൾ.

നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും നിലപാടുകൂടി അറിഞ്ഞാൽ മതി. മതത്തിന്‍റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്നു ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്‌ലിം ലീഗാണു കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരടു വലിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.