സഹകരണസംഘങ്ങളിലെ അധിക നിക്ഷേപം വികസനത്തിന് ഉപയോഗിക്കും: മന്ത്രി വി.എൻ. വാസവൻ
സഹകരണസംഘങ്ങളിലെ അധിക നിക്ഷേപം വികസനത്തിന് ഉപയോഗിക്കും: മന്ത്രി വി.എൻ. വാസവൻ
Tuesday, June 25, 2024 1:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ അധികനിക്ഷേപം കണ്‍സോർഷ്യം രൂപീകരിച്ചു വികസനത്തിന് ഉപയോഗിക്കുന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. മൂന്നു സഹകരണ സംഘങ്ങൾ ഉത്പാദിപ്പിച്ച മൂല്യവർധിത ഉത്പന്നങ്ങൾ വിദേശത്തേക്കു കയറ്റി അയയ്ക്കും.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ വീടില്ലാത്തവർക്കു കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നിർമിച്ചു നൽകുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ സഹായത്തോടെ സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടപ്പിലാക്കുന്ന പദ്ധതിയായ അക്ഷരമ്യൂസിയം കോട്ടയത്ത് 25,000 ചതുരശ്രയടിയിലാണു നിർമിക്കുന്നത്.
പൂർണമായും ഭിന്നശേഷി- പ്രകൃതിസൗഹൃദമായിരിക്കും. കോട്ടയത്തെ അക്ഷരടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ടൂറിസം സർക്യൂട്ടും വിഭാവനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.