പിണറായി വിമർശനവുമായി ചന്ദ്രികയും
പിണറായി വിമർശനവുമായി ചന്ദ്രികയും
Monday, June 24, 2024 4:35 AM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. കണ്ണാടി പൊട്ടിച്ചാല്‍ കോലം നന്നാകുമോ എന്ന തലക്കെട്ടോടെയുള്ള എഡിറ്റോറിയലിലാണു രൂക്ഷ വിമര്‍ശനം. മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്നാണു മുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്.

പിണറായി വിജയനെ ലക്ഷ്യം വച്ചാണ് സിപിഎം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായതു മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും പത്രം വിമര്‍ശിക്കുന്നു.

മുസ്‌ലിം ലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടുവെന്നും ഒരു വിഭാഗത്തിന്‍റെ പിന്തുണയ്ക്കായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയിട്ടു കാര്യമുണ്ടായില്ലെന്നും ഭരണപരമായ പോരായ്മയാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും പി ആർ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കുന്നതാണു ഹീറോയിസം എന്നാണ് ധാരണ. ഇതിലും വലിയ അടികിട്ടുമെന്നു കരുതിയാണ് ഇപ്പോൾ വാർഡുകൾ വെട്ടിക്കീറുന്നത്.
വീണ്ടും തോറ്റാൽ സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ തിരയേണ്ടി വരുമെന്നു നേതാക്കൾ പോലും പറയുന്നു. സിപിഎമ്മിലെ ഈഴവ വോട്ടുകൾ സംഘപരിവാരത്തിലേക്കു ഹോൾസെയിലായി എത്തിക്കുന്ന പാലമാണ് വെള്ളാപ്പള്ളി.

മുഖ്യമന്ത്രിയിലേക്ക് വിമർശനം ഉയർന്നപ്പോൾ ന്യായീകരണം ചമയ്ക്കാൻ എം.വി. ഗോവിന്ദൻ പാടുപെട്ടുവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.