40 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി വിദേശ ദമ്പതികൾ പിടിയിൽ
40 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി വിദേശ ദമ്പതികൾ പിടിയിൽ
Monday, June 24, 2024 4:35 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ 40 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി വിദേശ ദമ്പതികൾ പിടിയിൽ. ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കൊക്കെയ്ൻ വിഴുങ്ങിയ നിലയിൽ എത്തിയ ടാൻസാനിയൻ സ്വദേശികളായ ഒമാരി ജോംഗോ, ഭാര്യ വെറോണിക്ക എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടിയത്.

എത്യോപ്യയിൽനിന്നു ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് സംശയത്തെത്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ സ്‌ക്രീനിംഗിനു വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ സംശയാസ്പദമായ വസ്തുക്കൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ നടത്തിയ ചികിത്സകളുടെ ഫലമായി ഒമാരി ജോംഗോയുടെ വയറ്റിൽനിന്ന് കൊക്കയ്ൻ പൊതിഞ്ഞ 100 ഗുളികകളാണു കണ്ടെടുത്തത്.1945 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്.

ഇയാളെ അങ്കമാലി ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ വയറ്റിലും സമാനമായ അളവിൽ മയക്കുമരുന്ന് ഉണ്ടെന്നാണ് ഇവർ വ്യക്തമാക്കിയിരുന്നത്. ഇവരുടെ വയറ്റിൽനിന്ന് 1800 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്‌സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കൊച്ചിയിൽ കൈമാറ്റം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്നാണു വിവരം. സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.