മാടവന ദുരന്തം: ബസ് ഡ്രൈവർ അറസ്റ്റിൽ
മാടവന ദുരന്തം: ബസ് ഡ്രൈവർ അറസ്റ്റിൽ
Monday, June 24, 2024 4:35 AM IST
കൊച്ചി: ദേശീയപാതയില്‍ മാടവന ജംഗ്ഷനില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസിനടയില്‍പ്പെട്ട ബൈക്ക് യാത്രികൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പാണ്ടിയെ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തി പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

അപകടം സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പും വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതതടസം നേരിട്ടു. ബസിന്‍റെ മുന്‍വശത്തെ ചില്ലുകള്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തിറക്കിയശേഷം ജിജോയെ രക്ഷിക്കാന്‍ ക്രെയിനെത്തിച്ച് വാഹനം ഉയര്‍ത്തേണ്ടിവന്നു. 20 മിനിറ്റിലധികം ബസിനിടയില്‍ കടുങ്ങിയ ഇയാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം സ്വദേശികളായ അഞ്ജലി (44), ലിസ (42), അങ്കിത (15), അശ്വിന്‍ (18), ആലപ്പുഴ സ്വദേശികളായ ഏലിയാസ് (39), അനന്ദു (27), ആതിര (26), ചന്ദ്രന്‍പിള്ള (60), മാവേലിക്കര സ്വദേശിനി ശോഭ (52), പത്തനംതിട്ട സ്വദേശി സുധാമണി (56), കണ്ണൂര്‍ സ്വദേശിനി ആര്യ (24), ഉത്തരേന്ത്യന്‍ സ്വദേശി രവികുമാര്‍ ഷാ (34) എന്നിവരാണു പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വൈറ്റിലയില്‍ യാത്രക്കാരെ ഇറക്കി യാത്ര തുടരുന്നതിനിടെയായിരുന്നു അപകടം. സിഗ്‌നല്‍ ജംഗ്ഷനില്‍ ബസ് എത്തിയപ്പോള്‍ ഓറഞ്ച് സിഗ്‌നല്‍ തെളിഞ്ഞെങ്കിലും ജംഗ്ഷന്‍ കടന്നുപോകാമെന്ന കണക്കൂട്ടലിലായിരുന്നു ഡ്രൈവര്‍. പെട്ടെന്ന് ചുവപ്പ് സിഗ്‌നല്‍ വീണതോടെ ബസ് സഡന്‍ ബ്രേക്കിട്ടു.

മരിച്ച ജിജോ എറണാകുളം ജയലക്ഷ്മി സില്‍ക്‌സിലെ അക്കൗണ്ടന്‍റാണ്. ജിജോയും ഭാര്യ റിയയും എറണാകുളത്തെ റിയയുടെ വീട്ടിലാണു താമസിക്കുന്നത്. ഭാര്യയും ഒന്നര വയസുകാരിയായ മകളും വയലാറിലെ റിയയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. ജിജോ ഇവരുടെ അടുത്തേക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വാഗമണ്ണിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഇന്നു നടക്കും. ഭാര്യ: റിയ. മകള്‍: എലോറ ഏറ ജിജോ (അഞ്ചുമാസം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.