മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; ഒമ്പതു പേര്‍ അറസ്റ്റില്‍
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി  പ്രതിഷേധം;  ഒമ്പതു പേര്‍ അറസ്റ്റില്‍
Sunday, June 23, 2024 1:15 AM IST
കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കെഎസ് യു-എംഎസ്എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഗസ്റ്റ് ഹൗസില്‍നിന്നു കോഴിക്കോട് ബീച്ചിലേക്കു പോകുന്നതിനിടെയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരുന്നത്.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വി.ടി. സൂരജ്, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പി.എം. ഷഹബാസ്, എം.പി. രാഗിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രദേശത്ത് തമ്പടിച്ച കെഎസ് യു- എംഎസ്എഫ് പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസില്‍നിന്നു വെസ്റ്റ് ഹില്ലില്‍ എത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരേ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച ഒന്‍പത് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.