കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Tuesday, July 2, 2024 7:10 AM IST
പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന 4.130 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ടാർജൻ പ്രധാനെ ( 38) കുന്നത്തുനാട് എക്സൈസ് പിടികൂടി. പെരുമ്പാവൂർ ടൗൺ, മാർക്കറ്റ്, പാത്തിപ്പാലം, ബിവ്റേജ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുണ്ടെന്ന് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങൾ ദിവസങ്ങളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെയാണ് ഹോട്ടൽ അമൽ പാലസിനു സമീപത്ത് നിന്ന് പ്രതിയെ എക്സൈസ് അതിസാഹസികമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യൂസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ആർ. അനുരാജ്, അമൽ മോഹൻ, പി.വി. വികാന്ത്, എ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.