• Logo

Allied Publications

Americas
അരങ്ങിന്‍റെ അംഗീകാരനിറവിൽ സന്തോഷ്‌ പിള്ള
Share
ഡാളസ്: മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും നാടകകലയ്ക്ക് നൽകുന്ന സമഗ്ര സംഭാവനയ്ക്ക് ഡാളസ് ഭരതകല തിയറ്റേഴ്‌സ് വർഷം തോറും നൽകുന്ന "ഭരതം അവാർഡ്'നു സന്തോഷ്‌ പിള്ള അർഹനായി.

2023ൽ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളിൽ ഇതിനകം പ്രദർശിപ്പിച്ചു കൊണ്ട്‌ പ്രേക്ഷകരുടെ പ്രശംസ നേടിയ എഴുത്തച്ഛൻ നാടകത്തിന്‍റെ രചയിതാവും സഹസംവിധായകനുമാണു സന്തോഷ്‌ പിള്ള.

ഹൈസ്കൂളിൽ വച്ചാണ് സന്തോഷ്‌ പിള്ള ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് ട്യൂട്ടോറിയൽ കോളജ് വാർഷികങ്ങളിലും അമ്പല പറമ്പുകളിലുമെല്ലാം നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിൽ എത്തിക്കഴിഞ്ഞപ്പോൾ ദീർഘനാളത്തേക്ക് അരങ്ങത്തുനിന്നും വിട്ടുനിന്നു.

യാത്രാ വിവരണങ്ങളും ചെറുകഥകളും ലേഖനങ്ങളുമായി എഴുത്തിന്‍റെ വഴി പിന്തുടർന്നു. 2019ൽ സൂര്യപുത്രൻ എന്ന നാടകരചനയിലൂടെയാണ് പിന്നീട് നാടകരംഗത്തേക്ക് തിരിച്ചെത്തിയത്. ഡാളസിലെ കലാസ്വാദകർ ഈ നാടകത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചപ്പോൾ വീണ്ടും നാടകരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.



അങ്ങനെയാണ് എഴുത്തച്ഛൻ എന്ന നാടകം, "തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന നോവലിനെ ആസ്പദമാക്കി രചിക്കാനാരംഭിച്ചത്. പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്‍റെ സമ്പൂർണ പിന്തുണയും ഈ സംരംഭത്തിന് ലഭിക്കുകയുണ്ടായി.

നാടകരചനയിലും അഭിനയത്തിലും സഹയാത്രികരായ ഹരിദാസ് തങ്കപ്പൻ, ജയ് മോഹൻ എന്നിവരുടെ സഹായത്തോടെ രംഗകഥ പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ എഴുത്തച്ഛൻ ഡാളസിലെ വേദിയിൽ അരങ്ങേറി.

ഇതിനകം അഞ്ച്‌ വേദികളിലവതരിപ്പിക്കപ്പെട്ട ഈ നാടകത്തിനു വലിയ ഒരു ആസ്വാദക അടിത്തറ സൃക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഒക്‌ടോബറിൽ ഡാളസിൽ നടക്കുന്ന മാർ ഇവാനിയോസ്‌ പൂർവവിദ്യാർഥി സംഗമത്തിലാണ് എഴുത്തച്ഛന്‍റെ അടുത്തവേദി.

കേരള അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വച്ച് ഭരതകല തിയറ്റേഴ്സ്‌ ഭാരവാഹികളായ അനശ്വർ മാമ്പിള്ളിയും ഹരിദാസ്‌ തങ്കപ്പനും ഒപ്പം ഡാളസിന്‍റെ നാടകാചാര്യനായ ചാർളി അങ്ങാടിച്ചേരിലും ചേർന്നു സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രശസ്തിഫലകം സന്തോഷ്‌ പിള്ളയ്ക്കു സമ്മാനിച്ചു. ഭാര്യ: ദേവി, മക്കൾ: ഹരീഷ്‌, ശ്രീക്കുട്ടി, മരുമകൾ: വിറ്റ്നീ.



ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന നാടകസമിതിയായ ഭരതകലാ തിയറ്റേഴ്സ് ഇതുവരെ എട്ട്‌ നാടകങ്ങൾ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളിലെ അനേകവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡാളസ്‌ ഭരതകലാ തിയറ്റേഴ്സിന്‍റെ നാടകങ്ങളിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരെയും ചടങ്ങിൽ ട്രോഫികൾ നൽകി ആദരിച്ചു.

ഭരതകലാ തിയേറ്റേഴ്സിന്‍റെ അഭ്യുദയകാംക്ഷികളായ സണ്ണി മാളിയേക്കൽ(ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്, പ്രസിഡന്‍റ്), പി. പി. ചെറിയാൻ(പത്രപ്രവർത്തകൻ), സിജു വി. ജോർജ് (പത്രപ്രവർത്തകൻ) എന്നിവർ അനുമോദന പ്രസംഗങ്ങള്‍ നടത്തി.

സന്തോഷ്‌ പിള്ള അവാർഡ്‌ സ്വീകരിച്ചശേഷം മറുപടിപ്രസംഗത്തിൽ നാടകകലയോടുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു. മീന ചിറ്റിലപ്പിള്ളി അവതാരകയായിരുന്ന യോഗത്തിൽ ഗാനമേള, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.



അടുത്ത നാടകമായ "ഇസബെൽ' (രചന: സലിൻ ശ്രീനിവാസ്‌, അയർലൻഡ്) ഡ്രാമാസ്കോപിക്‌ നാടകത്തിന്‍റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കാനാഗ്രഹമുള്ള ഡാളസിലെ കലാസാങ്കേതികപ്രതിഭകൾക്കു അവസരമുണ്ടാകുമെന്നും ഭാരതകലാ സംഘാട സമിതി അറിയിച്ചു. പങ്കെടുത്ത ഏവർക്കും സമിതി നന്ദിയര്‍പ്പിച്ചു.

യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു.
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യുഎസ് പൗരത്വമുള്ള മലയാളി കുഴഞ്ഞുവീണു മരിച്ചു
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു.
ന്യൂഡൽഹി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അമേരിക്കയിൽ അന്തരിച്ചു. തൃശൂർ സ്വദേശി തോമസ് കെ. തോമസ് ആണ് മരിച്ചത്.
മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു.
മിഷിഗൺ: കല്ലിശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ് 84) ഡിട്രോയിറ്റിൽ അന്തരിച്ചു.
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്.
വാഷിംഗ്ടണ്‍ ഡിസി: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേൽ സ്വന്തമാക്കി.
ടോറോണ്ടോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തി.
ടോറോണ്ടോ: കാനഡയിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരു