കോട്ടയം: ഹരിത കേരളം മിഷന്‍റെ ഏകോപനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒരു തൈ നടാം ജനകീയ കാമ്പയിന്‍റെ ഭാഗമായി ജില്ലയില്‍ ഏഴരലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും. ജില്ലയില്‍ സാമൂഹ്യവനവത്കരണവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ ഒന്നരലക്ഷം വീതം തൈകള്‍ തയാറാക്കും.

ഓരോ തദ്ദേശ സ്വയംഭരണവാര്‍ഡില്‍നിന്നും കുറഞ്ഞത് 350 തൈകള്‍ ജനകീയ ഇടപെടലിലൂടെ പ്രാദേശികമായി തയാറാക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികള്‍, ഹരിതകര്‍മസേന, അധ്യാപക, സര്‍വീസ് സംഘടനകള്‍, സന്നദ്ധസംഘടനകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തൈകള്‍ തയാറാക്കലും നടീലും നടത്തും. തൈകള്‍ വളര്‍ച്ച എത്തുംവരെ പരിചരണം ഉറപ്പാക്കാന്‍ പ്രാദേശികമായി പരിചരണ സമിതികള്‍ രൂപീകരിക്കും. എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലും. വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാര്‍ക്കു വൃക്ഷത്തൈകള്‍ പരസ്പരം കൈമാറുന്ന ‘ചങ്ങാതിക്കൊരുമരം’ പരിപാടി 25നു ടത്തും.

ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെ ഈ പരിപാടിയില്‍ പങ്കാളികളാക്കി രണ്ട് ലക്ഷം വൃക്ഷ തൈകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയില്‍ നടും. ഒരു തൈനടാം കാമ്പയനുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കും.

വൃക്ഷത്തൈ തയാറാക്കല്‍, കൈമാറല്‍, നടീല്‍, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടു കുട്ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ പശ്ചാത്തലമാക്കി പരിസ്ഥിതി സംരക്ഷണം ഉള്‍ക്കൊള്ളുന്നതാകണം റീല്‍സ്. പരമാവധി ദൈര്‍ഘ്യം 45 സെക്കന്‍ഡ്.

കാലാവധി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനപ്രതിനിധികള്‍ കാമ്പയിന്‍റെ ഭാഗമായി തങ്ങളുടെ സേവനകാലത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ പ്രതിനിധാനം ചെയ്ത വാര്‍ഡിലെ പൊതുസ്ഥലങ്ങളില്‍ മൂന്നു വൃക്ഷതൈകള്‍ വീതംവച്ച് പിടിപ്പിക്കും.